സ്വാമി വിവേകാനന്ദന്റെ  കഠിനമായ ജീവിതസമരവും ജീവിതാദർശവും

​കേവലം മുപ്പത്തിയൊമ്പതാം വയസ്സിൽ 1902ൽ സ്വാമി വിവേകാനന്ദൻ തന്റെ ഭൗതികശരീരം വെടിഞ്ഞു. ബേലൂർ മഠത്തിൽ അപ്പോൾ രാത്രി സമയം 9:10. അക്കാലത്ത് ബേലൂർ മഠത്തിലോ ചുറ്റുമുള്ള ഗ്രാമങ്ങളിലോ വൈദ്യുതി ഉണ്ടായിരുന്നില്ല. ഒരു ടെലിഫോൺ കണക്ഷൻ മാത്രമാണുണ്ടായിരുന്നത്. അക്കാലത്ത് ബേലൂർ മഠത്തിലോ ചുറ്റുമുള്ള ഗ്രാമങ്ങളിലോ വൈദ്യുതി ഉണ്ടായിരുന്നില്ല. ആധുനിക വാർത്താവിനിമയ സൗകര്യങ്ങൾ കുറവായിരുന്നിട്ടും, തൊട്ടടുത്ത ദിവസങ്ങളിൽ അന്നത്തെ പ്രമുഖ പത്രങ്ങളായ 'ദി അമൃത ബസാർ പത്രിക', 'ദി സ്റ്റേറ്റ്സ്മാൻ' തുടങ്ങിയവയെല്ലാം ഈ മഹാസന്യാസിയുടെ വിയോഗവാർത്ത വലിയ പ്രാധാന്യത്തോടെയാണ് ജനങ്ങളിലെത്തിച്ചത്.... Continue Reading →

Website Powered by WordPress.com.

Up ↑